കേരളത്തിൽ കോവിഡ് ഉയരുന്നു ; പുതിയ മരണം റിപ്പോർട്ട് ചെയ്തു..
കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ-സംസ്ഥാന മന്ത്രാലയങ്ങൾ ഒരുപോലെ പറയുന്നുണ്ടെങ്കിലും ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ-സംസ്ഥാന മന്ത്രാലയങ്ങൾ ഒരുപോലെ പറയുന്നുണ്ടെങ്കിലും ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര് മരിച്ചതോടെ ആകെ മരണസംഖ്യ 5,28,370 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. 648 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായത്.
പുതിയ കൊവിഡ് വകഭേദമില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ ഒമിക്രോണ്‍ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തല്‍.
രാജ്യത്ത് പുതിയ 8,822 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 53,637 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,32,45,517 ആയി.
കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡൽഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ കൈക്കൊണ്ടേക്കും.
കൊവിഡ് രോഗികളുടെ എണ്ണവും, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഉൾപ്പടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് സർക്കാർ അവസാനിപ്പിച്ചത്.
ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,20,855 പേര് കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുന്‍പുള്ള മരണങ്ങള് കൂടി മഹാരാഷ്ട്രയും കേരളവും മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ്, ഒരു ദിവസം 4,100 മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് തെറ്റായി വ്യാഖാനിച്ച് ഇനി മാസ്ക് ധരിക്കേണ്ടതില്ല എന്ന രീതിയിൽ ചില വ്യാജ വാർത്തകൾ പ്രചരിച്ചത്.
You cannot copy content of this page