മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു..
മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്.
മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്.
ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.
ബസ് തൃശൂരിലെത്തിയപ്പോൾ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാൻ കാരണമായത്
” ദീർഘകാലമായി ബേലൂർ ക്ഷേത്രത്തിൽ ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ വായിച്ച് ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. എന്നാൽ, ഈ വർഷം ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം വ്യാപാരികൾകൾക്ക് വിലക്കേർപ്പെടുത്തി നോട്ടീസ് നൽകിയതോടെ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു
നൂറിലധികം ചിത്രങ്ങളെ മറികടന്നാണ് മേപ്പടിയാന് ഒന്നാമതെത്തിയത്.
ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്. അമിത വേഗതയിൽ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാടത്തോടെയാണ് ജീവിച്ചത്. 33 വയസ്സുകാരനായ നവീന്‍ ജിം ട്രെയിനറാണ്
മികച്ച രീതിയിൽ കുടുംബം മുന്നോട്ടുപോവുകയായിരുന്നു. സോഫ്ട്വെയർ എഞ്ചിനീയർ ആയ ഭർത്താവ് എന്നും രാവിലെ ജോലിക്കു പോകുന്ന സമയത്താണ് കാമുകന്റെ വരവ്. മൂന്നു വയസ്സ് പ്രായമുള്ള മകളാണ് ഇവർക്കുള്ളത്.
ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ബസവയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോയത്. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആളുകള്‍ എത്ര രൂപ ഭിക്ഷ നല്കിയാലും ഒരു രൂപ മാത്രം എടുത്ത ശേഷം ബാക്കി തുക ബസവ തിരികെ നല്‍കുമായിരുന്നു. നിര്‍ബന്ധിച്ചാല്‍ പോലും അദ്ദേഹം കൂടുതല്‍ പണം സ്വീകരിക്കുമായിരുന്നില്ല എന്നും ആളുകൾ പറയുന്നു.
കാമുകിയുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു
You cannot copy content of this page