ദിലീപിന് കനത്ത തിരിച്ചടി; പള്‍സര്‍ സുനി ദിലീപിന് അയച്ച ഒറിജിനൽ കത്ത് കണ്ടെത്തി
പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
ഇയാൾ കേസിൽ ആറാം പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും എസ്.പി മോഹനചന്ദ്രൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. തന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്ന് താൻ തന്നെയാണെന്ന് ദിലീപ് വെളിപ്പെടുത്തി
സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ദിലീപുമായി അടുത്ത ബന്ധമില്ലെന്നും ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.
ദിലീപ് പോലും അറിയാതെയാണ് വിവരങ്ങള്‍ കോപ്പി ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു.
ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ശരിയുടെ പക്ഷം, തെറ്റിന്റെ പക്ഷം, റിലേറ്റീവായി പോകുന്നുണ്ട് പലതും. കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. അതിനെ കുറിച്ച് ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വധ ഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ മൊഴി നൽകി നടന്റെ ജോലിക്കാരനായ ദാസൻ.
നടിയുടെ വാദങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് ജാമ്യം അനുവദിച്ച് ഹൈകോടതി. ഉപാധികളോടെയാണ് ജാമ്യം. ദിലീപടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി…
You cannot copy content of this page