കൊല്ലം: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസിൽ നിന്ന് ഒരു ലക്ഷം രൂപ മുടക്കി ജാമ്യത്തിൽ ഭർത്താവ് കൂടെ താമസിപ്പിക്കുന്നതിനിടയിൽ വീണ്ടും ഒളിച്ചോടി.
വരൻ്റെ വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം കാരണം ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസിയുടെ സഹോദരി അന് സിയാണ് വീണ്ടും പോയത്.
നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് യുവതി പോയത്.
എട്ടുമാസം പ്രായമുള്ള കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് മുമ്പ് ഒളിച്ചോടിയ യുവതിയെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ശേഷം ഭര്‍ത്താവ് ഒരു ലക്ഷം രൂപ നൽകി വീണ്ടും കൂടെ താമസിപ്പിക്കുന്നതിനിടയിലാണ് വീണ്ടും ഒളിച്ചോടിയത്.
അക്ഷയ കേന്ദ്രത്തിലേക്ക് ആണെന്ന് പറഞ്ഞാണ് അൻസി വീട്ടില്‍ നിന്നും പോയത്.