സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് കൂട്ട ആത്മഹത്യ; കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ
സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു.
സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു.
രാത്രി ഉറങ്ങാൻ കിടന്ന നാ ദിർഷായെ നേരം വെളുത്തിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റ ഗോപാലിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവറായ വിപിനുമായി ആറ് മാസം മുൻപാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.
സാധാരണ വരാറുള്ള സമയത്തിനും
രണ്ടു മണിക്കൂറോളം വൈകിയാണ് റിഫ അന്നെത്തിയത്; ബാച്ച
പ്രതിക്കൂട്ടിലാക്കി
ആരോപണവുമായി മെഹനാസ്.
കാസർഗോഡ് പൊലീസിന് പരാതി
നൽകിയിട്ടുണ്ടെന്ന മറുവാദവുമായി ബാച്ച; ബ്ലാക്മെയിൽ
ആരോപണവും സജീവം;
ദുബായിലെ വ്ളോഗറുടെ മരണം
സർവ്വത്ര ദുരൂഹത
വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 118 രേഖകളും 12 തൊണ്ടി മുതലും ഹാജരാക്കി
കളർ,ബെറ്റർ , വിഷ് , ഫാദർ , ഷോ , ബ്ലൂ എന്നീ ഇംഗിഷ് വാക്കുകൾ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു. മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം.
കതക് ചവിട്ടിത്തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരണങ്ങളിൽ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം.
You cannot copy content of this page