ചുമ്മാ വന്ന് കിടക്കാൻ തയ്യാറാണോ; നിങ്ങൾക്ക് നാസ നൽകും 15 ലക്ഷം രൂപ!

ഒരു കിടക്കയിൽ രണ്ടുമാസം വെറുതെ കിടക്കുകയാണ് ജോലി.

മഞ്ഞിനടിയിൽ നിന്നും പുനർജനിച്ച് സോംബി വൈറസുകൾ..

48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജ്യൂസ്-ജാക്കിംഗ്: എന്താണെന്നറിയാമോ..? നമ്മൾ ഈ വലയിൽ കുരുങ്ങിയവരോ…!

മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.

വ്യാജമദ്യ നിര്‍മാണ സാധ്യത; റൂറല്‍ മേഖലകളില്‍പരിശോധന ശക്തമാക്കാന്‍ എക്സൈസ്.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ മേഖലകളില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

വിദ്യാർഥികൾ പണിയെടുത്ത് പോക്കറ്റിലാക്കിയത് 20 ലക്ഷം; നേടിയെടുത്തത് ‘ഏൺ വൈൽ യു ലേൺ’ പദ്ധതിയിലൂടെ…

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലെ 75 സർക്കാർ കോളേജുകളിൽ ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കുന്നത്.

‘മണ്ണൂത്തി’ എന്ന പേരിൽ വ്യാജ വീഡിയോ ; കരാർ കമ്പിനി നിയമനടപടിക്ക്..

മണ്ണുത്തിയിലെ മേല്‍പാലത്തിനു മുകളില്‍ നിന്നു പൈപ്പിലൂടെ മഴവെള്ളം സര്‍വീസ് റോഡിലേക്കു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത് വ്യാജ വിഡിയോ ദൃശ്യം.

എറണാംകുളം-ഗുരുവായൂർ ദേശീയ പാതയിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരും; ഗതാഗത കുരുക്ക് രൂക്ഷം.

സമാനമായ രീതിയിൽ ചാവക്കാട് നിന്നും മണത്തല മുല്ലത്തറ വഴി വാഹനങ്ങൾ മൂന്നാംകല്ല് സെന്ററിൽ എത്തുന്ന രീതിയിലാണ് തിരിച്ചു വിടുന്നത്.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

വഴക്കുമ്പാറയിലെ ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇടിച്ചിട്ട സംഭവം; അതോറിറ്റിക്ക് എതിരെ മന്ത്രി കെ.രാജൻ, അതോറിറ്റിയുടെ നിലപാട് ധിക്കാരപരമെന്നും മന്ത്രി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഒരു നിർമാണ പ്രവർത്തനവും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

“ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു”; കുവൈറ്റ്‌ സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ചു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചു.

അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടി “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന് അറബിയിൽ അച്ചടിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

You cannot copy content of this page