ഒരു കുടുംബത്തിൽ മൂന്നു പേർ ഷോക്കേറ്റ് മരിച്ചു..
അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്.
അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്.
ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു.
പനയിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുര്‍ജിത്ത്.
ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ.ടി ഡിപ്പാർട്മെന്റിൽ ജോലി ചെയ്ത് വരികയായിരുന്നു .
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ.
മുഹവിദിന് നീന്തലറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
റോഡിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മരുതൂർ സ്വദേശി കല്യാണിയുടെ ദേഹത്ത് ടയർ പതിക്കുകയും തുടർന്ന്bഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തലയ്ക്കേറ്റ മുറിവ് ആണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്.
നാല് വര്‍ഷത്തോളമായി ഒമാൻ സൊഹാറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹനകുമാര്‍.
You cannot copy content of this page