ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ; അറിയിപ്പ്..
തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
യുഎഇയുടെ 52-ാമത് ദേശീയ ദിനം ഇന്ന്. ദേശീയ ദിനം പ്രമാണിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കുക. എക്സ്പോ സിറ്റി ദുബൈയിലാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകള്‍
സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ദമ്മാമിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നോക്കിയാൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. കേരളത്തിൽ നിന്ന് ദുബായിലേക്ക് 47, 662 രൂപയും ഈടാക്കുന്നുണ്ട്.
അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് നാളെ ചെറിയ പെരുന്നാള്‍ ആവുക.
നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം. വന്‍തുകയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരില്‍ അധികവും ബംഗ്ലാദേശുകാരാണെന്നാണ് വിവരം.
ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്.
തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയിൽ നിര്യാതനായി. പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്കു സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന് (39) ആണ് മരണപ്പെട്ടത്. ഏതാനും ആഴ്ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനുദ്ദീൻ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചു പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വെച്ചായിരുന്നു അന്ത്യം.
You cannot copy content of this page