കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒരു ജില്ലയിൽ ഓറഞ്ച്, 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജല നിരപ്പ് ഉയര്‍ന്നു. 138.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി.
മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പറിയിച്ചു.
പതിനൊന്ന് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു.നാളെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നാണ് ചാലക്കുടി പുഴയില്‍ വെള്ളമെത്തുന്നത്. ചാലക്കുടി പുഴയില്‍ തുമ്പൂര്‍മുഴി ഭാഗത്ത് വെള്ളം നിറഞ്ഞൊഴുകുകയാണ്. വൈകീട്ട് നാലുമണിക്കും ആറുമണിക്കും ഇടയില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരും.
പണ്ട് ഒരു ദിവസം 10-12 സെന്റീമിറ്റർ മഴ കിട്ടുന്ന സ്ഥലത്ത് ഇന്ന് രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ഇത്തരം വലിയ മഴ ലഭിക്കുന്നു എന്നത് ഗൗരവമേറിയതാണെന്ന് വിദഗ്ധർ പറഞ്ഞു
ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്.
You cannot copy content of this page