തൃശൂരിൽ മകനെയും കുടുംബത്തെയും തീ കൊളുത്തിക്കൊന്ന സംഭവം; പ്രതിയായ പിതാവും മരിച്ചു..
പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ജോണ്സന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ജോണ്സന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു.
തലയ്ക്കു പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു മുറിവേൽപിച്ച ശേഷം മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
വയനാട്ടിൽ പ്രവർത്തിക്കുന്ന മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്ന തൃശ്ശൂർ മാള തിരുമുക്കം വില്ലേജിൽ മധുരപള്ളി മുണ്ടൂർ ദേശത്ത് താമസിക്കുന്ന ഹാഷിം (48)നെ ആണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു. ഐപിസി 302, 363, 376 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കയ്യിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ പൊലീസിന്റെ മുഖത്ത് തെളിച്ച് രക്ഷപ്പെട്ടു പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാക്കനാട് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്.
2022 ഏപ്രില്‍ 3ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വെട്ടുകത്തിയുമായി എത്തിയ അബ്ബാസി, തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു. ഗോപാൽ ഗൗർ, അനിൽ പാസ്വാൻ എന്നിവർക്ക് കൈകാലുകൾക്കാണ് വെട്ടേറ്റത്.
മൂന്ന് മീറ്റർ ഉയരവും 17 സെൻ്റിമീറ്റർ വ്യാസവും ഉള്ള 25 വർഷം പ്രായമുള്ള ചന്ദനമരം ആണ് ഇരുളിൻ്റെ മറവിൽ മുറിച്ച് മാറ്റിയത് എന്ന് അധികൃതർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
You cannot copy content of this page