
തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 21,000 കടന്നു
ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.

ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ കുത്തി; മന്ത്രവാദത്തിനിരയായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം..
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ഷാഡോൾ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.

കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ..
അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൊടുങ്ങല്ലൂർ എടവിലങ്ങിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഇതിനിടെ അപകട വിവരമറിഞ്ഞു രക്ഷപ്രവർത്തനത്തിനെത്തിയ ആംബുലൻസ് പരിക്കേറ്റവരുമായി പോകുന്നതിനിടെ അപകടത്തിൽ പെട്ടിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..
വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15) മരിച്ചത്

ഭർതൃ ഗൃഹത്തിൽ വെച്ച് കുന്നിക്കുരു കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
നാട്ടിക എസ്.എൻ കോളേജിന് കിഴക്ക് പനങ്ങാട്ടിൽ ആശ (35) യാണ് മരിച്ചത്.
ജനുവരി 12 നാണ് ഭര്‍തൃ ഗൃഹത്തില്‍ വെച്ച് കുന്നിക്കുരു കഴിച്ചത്.

ചാലക്കുടി പോട്ടയിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.
ഇന്ന് പുലർച്ചെ പോട്ട പള്ളിയിൽ പെരുന്നാളിന് പോയി തിരിച്ചു വരുന്ന വഴിയിൽ ദേശീയ പാതയിലേക്ക് കടക്കുന്നിടത്ത് വച്ചാണ് അപകടം ഉണ്ടായത്.

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞ് വീണ് മരിച്ചു..
വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞു ; മനം നൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി..
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയിൽ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരത്ത് മൂന്നഗ കുടുംബം കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ
മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വച്ചിരിക്കുകയായിരുന്നു.