കേരളത്തിൽ ആദ്യം; റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി..
6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്താനായത്. അതേസമയം മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായും കണ്ടെത്തി.
ലൈസൻസുള്ള കാലത്തോളം കഞ്ചാവ് കമ്പനികൾക്ക് അവരുടെ പരസ്യങ്ങൾ നൽകാൻ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം.
അമ്മൂമയോടൊത്ത് പഠനാവശ്യത്തിനായി നാട്ടിലെത്തിയ കുട്ടിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ഉപദ്രവിച്ചത്.
ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഇടപാട്.
പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില കാണും.
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.
പില്ലറുകള്‍ക്കിടയിൽ ചെടികള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കാന്‍, കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്
കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്
അന്തർ സംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി എസ്.ഐ നൗഫലിെൻറ നേതൃത്വത്തില്‍ ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു.
You cannot copy content of this page