ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് സാംസ്കാരിക കൂട്ടായ്മയ്ക്ക് രെജിസ്ട്രേഷൻ ലഭിച്ചു.
മൂന്നാംകല്ലിലെ ഓട്ടോ തൊഴിലാളികളുടെ ഉന്നമനത്തിനായി കുറച്ചു നാളുകളായി പ്രവർത്തിച്ചു വരുന്നതാണ് ഈ കൂട്ടായ്മ,.
മൂന്നാംകല്ലിലെ ഓട്ടോ തൊഴിലാളികളുടെ ഉന്നമനത്തിനായി കുറച്ചു നാളുകളായി പ്രവർത്തിച്ചു വരുന്നതാണ് ഈ കൂട്ടായ്മ,.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
പദ്ധതിക്കായി എറണാകുളം, തൃശൂർ ജില്ലകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകും. എറണാകുളത്ത് ഏപ്രിൽ 28നും തൃശൂരിൽ മേയ് ഒമ്പതിനുമാണ് പരിശീലനം നൽകുന്നത്.
ഇയാളെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ പള്ളി ജംങ്ഷനിൽ വെച്ചായിരുന്നു അപകടം.
കാറും ഓട്ടോ റിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു.
കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
മറ്റൊരു വാഹനത്തിനെ കാർ മറികടക്കുന്നതിനിടെയാണ് അപകടം.
അർഹമായ റേഷൻ ഉറപ്പ് വരുത്തുന്ന ‘ ഒപ്പം’ പദ്ധതി സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലാണ് തുടക്കമിടുന്നത്
You cannot copy content of this page