ചാവക്കാട്-ചേറ്റുവ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം; പന്തം കൊളുത്തി പ്രതിഷേധവുമായി ജനകീയ ആക്ഷൻ കൗൺസിൽ..
കഴിഞ്ഞ ദിവസം റോഡിലെ വലിയ കുഴിയിൽ ബസ് ചാടിയതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ചു വീണ് ബസ് കണ്ടർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം റോഡിലെ വലിയ കുഴിയിൽ ബസ് ചാടിയതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ചു വീണ് ബസ് കണ്ടർക്ക് പരിക്കേറ്റിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
നിയന്ത്രണം വിട്ട ബസ് പാതയോരത്തെ പറമ്പിലേക്ക് ഓടി കയറി. കാറിന്റെ മുൻ വശം ഭാഗികമായി തകർന്നു .
21ന് വ്യാഴാഴ്ച വൈകുന്നേരം 6:30 ന് ഒരുമനയൂർ വില്യംസിൽ നിന്നും ചാവക്കാട് വരെ ജനകീയ പന്തംകുളത്തി പ്രതിഷേധ പ്രകടനം നടത്തുവാൻ തീരുമാനിച്ചു
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കരയാമുട്ടം നവചേതൻറെ വീട്ടിൽ നിന്നും എം ഡി എം എ വില്പനയ്ക്കായ് പാക്ക് ചെയ്യുന്നതിനിടെ മറ്റു പ്രതികളെയും പിടികൂടിയത്.
തിങ്കളാഴ്ച്ച വൈകിട്ടോടെ ചിറക്കലിൽ മറ്റൊരു സംഘർഷം നടന്നിരുന്നു.
വി.ആർ സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വള്ളംകളിയുടെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
മൂന്ന് വർഷം മുൻപ് നഗരത്തിലെ വിവിധയിടങ്ങളിൽ നഗരസഭ സിസിടിവി കേമറകൾ സ്ഥാപിക്കുന്നത്.
രാത്രി ഇയാളുടെ കടക്ക് മുമ്പിൽ വെച്ച് ഒരു സംഘമാളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ 3 പേരെയും കടപ്പുറം ഷാ ചാരിറ്റബിൾ ട്രസ്റ്റ് പി. എം. മൊയ്ദീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
You cannot copy content of this page